നീലക്കൊടുവേലി (Neelakkoduveli)
Publication details: കോട്ടയം: ഡി.സി. ബുക്സ്, 2022Description: 94pISBN: 9789356433595Subject(s): കവിത | Malayalam poetry | Malayalam literatureDDC classification: M894.8121 Summary: നാലു ദശകം പിന്നിട്ട കാവ്യജീവിതത്തിൽ പ്രകൃതി ശക്തികളും മൂർത്തികളും കാരണവന്മാരും മുത്തശ്ശിമാരും വനദേവതമാരും അവതരിച്ചത് എന്നും മാറ്റമില്ലാതെ നിലകൊണ്ട ഒരൊറ്റക്കളത്തിലായിരുന്നില്ല. ഏറ്റവും പുതിയ ഈ സമാഹാരം തന്നെ അതിന്റെ തെളിവ്.രാഷ്ട്രീയം, സംസ്കാരം, വൈയക്തികത , പ്രതിരോധം, പ്രണയം, പ്രകൃതിദർശനം എന്നിങ്ങനെ കളം മാറിമാറി വരുന്നു. കാലം രാജീവന്റെ മൂർത്തികളെക്കാൾ അവ വന്നിറങ്ങി യാടുന്ന കളങ്ങളെയാണ് മാറ്റിപ്പണിതിരിക്കുന്നത് . തകർന്നടിയുന്ന മനുഷ്യന്റെയും മണ്ണിന്റെയും തൊണ്ടക്കുഴിയും നെഞ്ചിൻ കൂടും നീലക്കൊടുവേലി കവിതകളിൽ കളങ്ങളാവുന്നു. -പി രാമൻ Customers who bought this book also purchasedItem type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M894.8121 RAJ/N (Browse shelf (Opens below)) | Available | 58655 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
M894.8121 PRA പ്രാചീന മലയാള കാവ്യസുധാ (Pracheena malayala kavyasudha) | M894.8121 PUL/P പുലാക്കാട്ടിന്റെ കവിതകള്‍ (Pulakkattinte kavithakal) / | M894.8121 RAF/R റഫീഖ് അഹമ്മദിന്റെ കവിതകൾ (Rafeeque Ahammedinte kavithakal) / | M894.8121 RAJ/N നീലക്കൊടുവേലി (Neelakkoduveli) | M894.8121 RAM/V വാക (Vaka) | M894.8121 RAN/P പ്രണയിനിയുടെ കല്ല്യാണത്തിന് പോകുന്നവന്റെ കൂടെ (Pranayiniyude kallyanathinu pokunnavante koode) | M894.8121 RAV/P പാഠാന്തരങ്ങള്‍ കലാലയകവിതകള് (Patantharangal-Kalalayakavithakal) / |
നാലു ദശകം പിന്നിട്ട കാവ്യജീവിതത്തിൽ പ്രകൃതി ശക്തികളും മൂർത്തികളും കാരണവന്മാരും മുത്തശ്ശിമാരും വനദേവതമാരും അവതരിച്ചത് എന്നും മാറ്റമില്ലാതെ നിലകൊണ്ട ഒരൊറ്റക്കളത്തിലായിരുന്നില്ല. ഏറ്റവും പുതിയ ഈ സമാഹാരം തന്നെ അതിന്റെ തെളിവ്.രാഷ്ട്രീയം, സംസ്കാരം, വൈയക്തികത , പ്രതിരോധം, പ്രണയം, പ്രകൃതിദർശനം എന്നിങ്ങനെ കളം മാറിമാറി വരുന്നു. കാലം രാജീവന്റെ മൂർത്തികളെക്കാൾ അവ വന്നിറങ്ങി യാടുന്ന കളങ്ങളെയാണ് മാറ്റിപ്പണിതിരിക്കുന്നത് . തകർന്നടിയുന്ന മനുഷ്യന്റെയും മണ്ണിന്റെയും തൊണ്ടക്കുഴിയും നെഞ്ചിൻ കൂടും നീലക്കൊടുവേലി കവിതകളിൽ കളങ്ങളാവുന്നു. -പി രാമൻ
Customers who bought this book also purchased
There are no comments on this title.