മീൻ തീറ്റയുടെ പ്രത്യയശാസ്ത്രം (Meen theettayude prathyayasasthram)
Material type: TextPublication details: കണ്ണൂർ (Kannur) കൈരളി(Kairali) 2016Description: 80pISBN: 9789385366970Subject(s): Malayalam novelDDC classification: M894.8123 Summary: 'അന്നുരാത്രി ഞാനവൾക്ക് പൂച്ചയുടെ ജാതകകഥ പറഞ്ഞുകൊടുത്തു. പ്രാചീന അറബികൾ പൂച്ചയെ വളർത്തുമൃഗവും ദൈവവുമൊക്കെ ആക്കിയ കഥ. ചീന ചക്രവർത്തിക്ക് പൂച്ചയെ കാഴ്ചവെച്ച കഥ. പിന്നെ ഏഷ്യയിലെ മുഴുവൻ വീടുകളെയും അവൻ കീഴടക്കിയ വൃത്താന്തം. അതൊക്കെ പഴയ ചരിത്രം. പുതിയ ചരിത്രമാണല്ലോ നിങ്ങൾക്ക് കേൾക്കേണ്ടത്.' വായനക്കാർക്ക് അപൂർവമായ ദാർശനിക സൗന്ദര്യം വാഗ്ദാനം ചെയ്യുകയാണ് ഈ കൃതി. കാലത്തിന്റെ തീവ്രമായ പ്രതിബിംബങ്ങളോട് ജീവിതംകൊണ്ടു സംവാദം നടത്തുകയാണ് ഇതിലെ കഥാപാത്രങ്ങൾ. ആദ്യന്തമില്ലാത്ത സ്വപ്നമാർക്കറ്റുകളെ യാഥാർഥ്യത്തിന്റെ മുഴക്കത്തോടെ തൊട്ടുകാണിക്കുകയാണ് നോവലിസ്റ്റ്.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8123 BAB/M (Browse shelf (Opens below)) | Available | 56147 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
M894.8123 BAB/B ബാപ്പുജി കഥകൾ (Bappuji Kathakal) | M894.8123 BAB/G ഗണപതിച്ചെട്ടിയാരുടെ മരണം:ഒരു വിയോജനക്കുറിപ്പ് (Ganapathichettiyarude Maranam: Oru Viyojanakkurippu ) | M894.8123 BAB/M മാവേലിമൻറം (Mavelimnram) | M894.8123 BAB/M മീൻ തീറ്റയുടെ പ്രത്യയശാസ്ത്രം (Meen theettayude prathyayasasthram) | M894.8123 BAB/M മാർക്സ് ലെനിൻ അജിത (Marx Lenin Ajitha) | M894.8123 BAL/A ആയുസ്സിന്റെ പുസ്തകം (Aayussinte Pusthakam) | M894.8123 BAL/A ആയുസ്സിന്റെ പുസ്തകം (Aayussinte Pusthakam) |
'അന്നുരാത്രി ഞാനവൾക്ക് പൂച്ചയുടെ ജാതകകഥ പറഞ്ഞുകൊടുത്തു. പ്രാചീന അറബികൾ പൂച്ചയെ വളർത്തുമൃഗവും ദൈവവുമൊക്കെ ആക്കിയ കഥ. ചീന ചക്രവർത്തിക്ക് പൂച്ചയെ കാഴ്ചവെച്ച കഥ. പിന്നെ ഏഷ്യയിലെ മുഴുവൻ വീടുകളെയും അവൻ കീഴടക്കിയ വൃത്താന്തം. അതൊക്കെ പഴയ ചരിത്രം. പുതിയ ചരിത്രമാണല്ലോ നിങ്ങൾക്ക് കേൾക്കേണ്ടത്.' വായനക്കാർക്ക് അപൂർവമായ ദാർശനിക സൗന്ദര്യം വാഗ്ദാനം ചെയ്യുകയാണ് ഈ കൃതി. കാലത്തിന്റെ തീവ്രമായ പ്രതിബിംബങ്ങളോട് ജീവിതംകൊണ്ടു സംവാദം നടത്തുകയാണ് ഇതിലെ കഥാപാത്രങ്ങൾ. ആദ്യന്തമില്ലാത്ത സ്വപ്നമാർക്കറ്റുകളെ യാഥാർഥ്യത്തിന്റെ മുഴക്കത്തോടെ തൊട്ടുകാണിക്കുകയാണ് നോവലിസ്റ്റ്.
There are no comments on this title.