സുമീക്കൊ (Sumeekko)
Material type: TextPublication details: കോഴിക്കോട്: (Kozhikode:) മാതൃഭൂമി, (Mathrubhumi.) 2009Description: 191pISBN: 9788182647268Contained works: Translated by കരിവെള്ളൂർ മുരളി (Karivellur Murali)Subject(s): Japanese literature | NovelDDC classification: M891.73 Summary: മാംസാര്‍ബ്ബുദത്തിന്റെ ക്രമാനുസൃതമായ വളര്‍ച്ചയെ കണ്ടുപഠിക്കുന്നതിനുള്ള ഒരു അമൂല്യ അവസരമാണ് നിങ്ങള്‍ നഷ്ടപ്പെടുത്തിയത്. നിങ്ങള്‍ ഒരു മരുന്നും കൊടുക്കരുത് . എല്ലാ വ്യതിയാനങ്ങളും സൂക്ഷ്മമായി ശ്രദ്ധിച്ചു കുറിച്ചുവെക്കുക . മനുഷ്യരാശിയുടെ മുഴുവന്‍ നന്മയ്ക്കുവേണ്ടി ശാസ്ത്ര വിജ്ഞാന ശാഖയെ കൂടുതല്‍ സമ്പന്നമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം . അതിനുമുന്നില്‍ നിങ്ങള്‍ പറയുന്ന മാനുഷികപ്രശ്‌നങ്ങളെല്ലാം താരതമ്യേന വളരെ നിസ്സാരമാണ്. . മാരകമായ അണുപ്രസരമേറ്റ പച്ചമനുഷ്യരെ പരീക്ഷണങ്ങള്‍ക്കിരയാക്കി അമ്മാനമാടിയ അമേരിക്കന്‍ മൃഗീയത.യുദ്ധത്താവള വികസനത്തിനെതിരായി , ഹിരോഷിമകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനായി കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ ജാപ്പനീസ് ഗ്രാമങ്ങളില്‍ നടന്ന ധീരമായ ചെറുത്തുനില്പ്. അതിന്റെ മുന്നണിയിലെത്തിയ ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ. ഹിരോഷിമയുടെ മകള്‍ എന്ന നോവലിന്റെ പുനരാഖ്യാനം.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Malayalam | Malayalam Collection | M891.73 KIM/S (Browse shelf (Opens below)) | Available | 25339 |
മാംസാര്‍ബ്ബുദത്തിന്റെ ക്രമാനുസൃതമായ വളര്‍ച്ചയെ കണ്ടുപഠിക്കുന്നതിനുള്ള ഒരു അമൂല്യ അവസരമാണ് നിങ്ങള്‍ നഷ്ടപ്പെടുത്തിയത്. നിങ്ങള്‍ ഒരു മരുന്നും കൊടുക്കരുത് . എല്ലാ വ്യതിയാനങ്ങളും സൂക്ഷ്മമായി ശ്രദ്ധിച്ചു കുറിച്ചുവെക്കുക . മനുഷ്യരാശിയുടെ മുഴുവന്‍ നന്മയ്ക്കുവേണ്ടി ശാസ്ത്ര വിജ്ഞാന ശാഖയെ കൂടുതല്‍ സമ്പന്നമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം . അതിനുമുന്നില്‍ നിങ്ങള്‍ പറയുന്ന മാനുഷികപ്രശ്‌നങ്ങളെല്ലാം താരതമ്യേന വളരെ നിസ്സാരമാണ്. . മാരകമായ അണുപ്രസരമേറ്റ പച്ചമനുഷ്യരെ പരീക്ഷണങ്ങള്‍ക്കിരയാക്കി അമ്മാനമാടിയ അമേരിക്കന്‍ മൃഗീയത.യുദ്ധത്താവള വികസനത്തിനെതിരായി , ഹിരോഷിമകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനായി കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ ജാപ്പനീസ് ഗ്രാമങ്ങളില്‍ നടന്ന ധീരമായ ചെറുത്തുനില്പ്. അതിന്റെ മുന്നണിയിലെത്തിയ ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ
അതിജീവനത്തിന്റെ കഥ.
ഹിരോഷിമയുടെ മകള്‍ എന്ന നോവലിന്റെ പുനരാഖ്യാനം.
There are no comments on this title.