മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (Mayyazhippuzhayute Theerangalil)
Material type: TextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 1992Description: 323pISBN: 9788171302314Subject(s): Malayalam literature- Novel | Malayalam NovelDDC classification: M894.8123 Summary: കാലവാഹിനിയായ മയ്യഴിപ്പുഴയുടെ കഥയാണിത്; തന്റെ കാല്‍ക്കീഴിലേക്ക് മയ്യഴിപ്പുഴയെ ആവാഹിക്കുന്ന ദാസന്റെയും. ജന്മാന്തരങ്ങള്‍ക്കിടയിലെ വിശ്രമസ്ഥലമായ വെളളിയാങ്കല്ലില്‍ നിന്നു പറന്നുവന്ന ഒരു തുമ്പിയെപ്പോലെ ദാസന് ജനിച്ചു. മയ്യഴിയിലെ ജീവിത നാടകങ്ങളുടെ ദൃക്സാക്ഷികള്‍ക്ക് ദാസനെപ്പറ്റി സങ്കല്പങ്ങളുണ്ടായിരുന്നു. പക്ഷേ, സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം തേടിയ ദാസന് ചങ്ങലകളില്‍ ബന്ധിതനായി. സ്വയം നഷ്ടപ്പെട്ട ഓര്‍മകളില്‍ ചന്ദ്രികയുമായി ഒന്നിക്കാനാഗ്രഹിച്ചപ്പോഴും വെളളിയാങ്കല്ലുകളെ ചുറ്റിപ്പറക്കുന്ന തുമ്പിയായിത്തീരാനേ ദാസനു കഴിഞ്ഞുളളു. മലയാള നോവലിന്റെ ചരിത്രത്തിലെ പ്രകാശപൂര്‍ണതയാണ് ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’. ഇത് നമ്മെ കാലത്തിന്റെ അടിയൊഴുക്കുകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 MUK/M (Browse shelf (Opens below)) | Checked out to JAYATHI P. (8555) | 03/06/2024 | 02828 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
M894.8123 MUK/K കുട നന്നാക്കുന്ന ചോയി (Kuta nannakkunna choyi) | M894.8123 MUK/K കറുപ്പ് (Karupu) | M894.8123 MUK/M മുകുന്ദന്റെ കഥകൾ (Mukundante Kathakal) | M894.8123 MUK/M മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (Mayyazhippuzhayute Theerangalil) | M894.8123 MUK/M മദാമ്മ (Madamma) | M894.8123 MUK/M മുകുന്ദന്റെ കഥകൾ സമ്പൂർണം (Mukundante kathakal sampoornam) | M894.8123 MUK/M മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (Mayyazhippuzhayute Theerangalil) |
കാലവാഹിനിയായ മയ്യഴിപ്പുഴയുടെ കഥയാണിത്; തന്റെ കാല്‍ക്കീഴിലേക്ക് മയ്യഴിപ്പുഴയെ ആവാഹിക്കുന്ന ദാസന്റെയും. ജന്മാന്തരങ്ങള്‍ക്കിടയിലെ വിശ്രമസ്ഥലമായ വെളളിയാങ്കല്ലില്‍ നിന്നു പറന്നുവന്ന ഒരു തുമ്പിയെപ്പോലെ ദാസന് ജനിച്ചു. മയ്യഴിയിലെ ജീവിത നാടകങ്ങളുടെ ദൃക്സാക്ഷികള്‍ക്ക് ദാസനെപ്പറ്റി സങ്കല്പങ്ങളുണ്ടായിരുന്നു. പക്ഷേ, സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം തേടിയ ദാസന് ചങ്ങലകളില്‍ ബന്ധിതനായി. സ്വയം നഷ്ടപ്പെട്ട ഓര്‍മകളില്‍ ചന്ദ്രികയുമായി ഒന്നിക്കാനാഗ്രഹിച്ചപ്പോഴും വെളളിയാങ്കല്ലുകളെ ചുറ്റിപ്പറക്കുന്ന തുമ്പിയായിത്തീരാനേ ദാസനു കഴിഞ്ഞുളളു. മലയാള നോവലിന്റെ ചരിത്രത്തിലെ പ്രകാശപൂര്‍ണതയാണ് ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’. ഇത് നമ്മെ കാലത്തിന്റെ അടിയൊഴുക്കുകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
There are no comments on this title.